Latest Story
St John Henry Newman set to become newest Doctor of the Churchവിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ സഭയിൽ പുതിയ വേദപാരംഗതൻജീവിതാവസ്ഥകൾ ക്രൈസ്തവികമായി ജീവിച്ച് ക്രിസ്തീയസാക്ഷ്യമേകുക-പാപ്പാപാപ്പാ: നീതി, ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യം!കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനംസമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാകൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍ക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാ
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ സഭയിൽ പുതിയ വേദപാരംഗതൻ

2010 സെപ്റ്റംബർ 19-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും തുടർന്ന് 2019 ഒക്ടോബർ 13-ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ, നവംബർ മാസം ഒന്നാം തീയതി മുതൽ സഭയുടെ വേദപാരംഗതൻ എന്ന നിലയിൽ…

Read more

Continue reading
ജീവിതാവസ്ഥകൾ ക്രൈസ്തവികമായി ജീവിച്ച് ക്രിസ്തീയസാക്ഷ്യമേകുക-പാപ്പാ

ജൂബിലി നമ്മെ പ്രത്യാശയുടെ തീർത്ഥാടകരാക്കിമാറ്റുന്നുവെന്നും അതിനു കാരണം അത്, നമുക്കും ഭൂമി മുഴുവനും ഉണ്ടാകേണ്ടതായ നവീകരണത്തിൻറെ വലിയ ആവശ്യകതയെക്കുറിച്ച്  നമ്മെ അന്തർജ്ഞാനമുള്ളവരാക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. പ്രത്യാശയുടെ ജൂബിലി വർഷാചരണപശ്ചാത്തലത്തിൽ ശനിയാഴ്ച (27/09/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അനുവദിച്ച പ്രത്യേക…

Read more

Continue reading
പാപ്പാ: നീതി, ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യം!

നീതിയെന്ന പുണ്യം,ദൈവത്തിനും അയൽക്കാരനും അർഹമായത് നൽകാനുള്ള സ്ഥായിയും ദൃഢവുമായ ഇച്ഛാശക്തിയിൽ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. പ്രത്യാശയുടെ ജൂബിലി വർഷാചരണത്തിൽ വിവിധ വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം പങ്കുചേരുന്നതിൻറെ ഭാഗമായി ശനിയാഴ്ച (20/09/25) ആചരിക്കപ്പെട്ട നീതിയുടെ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിയിൽ പങ്കെടുത്തവരെ അന്ന് വത്തിക്കാനിൽ…

Read more

Continue reading
കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

 “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ…

Read more

Continue reading
ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

Read more

Continue reading
പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

Read more

Continue reading
സമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ

സമകാലീനലോകത്തിന്റെ നിലവിലെ പ്രയാണം ഒരേ സമയം ആശങ്കയുളവാക്കുന്നതും, എന്നാൽ അതേസമയം ഏവർക്കും ദൈവികപദ്ധതിയനുസരിച്ച് സമാധാനത്തിലും സ്വാതന്ത്ര്യത്തിലും പൂർണ്ണതയിലും ജീവിക്കാൻ സാധിക്കുന്ന യഥാർത്ഥ മാനവികപുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. “നവലോകഗതി: വൻകിടശക്തികളുടെ നയങ്ങൾ, അന്താരാഷ്ട്രകമ്പനികളുടെ ആധിപത്യം, മാനവികപുരോഗതിയുടെ ഭാവി” എന്ന…

Read more

Continue reading
കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

Read more

Continue reading
ക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാ

വൈരുധ്യങ്ങളുടെ അടയാളങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ശക്തമായ ബിംബങ്ങളോടും, തുറന്നുപറച്ചിലുകളോടെയുമാണ് സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ശിഷ്യന്മാരുടെ പ്രേഷിതരംഗം എപ്പോഴും, കുസുമങ്ങളുടെയും, പനിനീർപ്പൂക്കളുടെയും സൗന്ദര്യം  പകരുന്നതല്ല. ഇങ്ങനെ പറയുന്നതിലൂടെ ജറുസലേമിൽ താൻ അനുഭവിക്കുവാൻ പോകുന്ന, എതിർപ്പിന്റെയും, അപമാനത്തിന്റെയും, ബന്ധനത്തിന്റെയും, പീഡകളുടെയും, കുരിശുമരണത്തിന്റയും യാഥാർഥ്യം യേശു…

Read more

Continue reading